Wednesday, May 08, 2024
 
 
⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം
Sports

എനിക്ക് പരിക്കില്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്; പൊട്ടിക്കരഞ്ഞ് അഫ്ഗാന്‍ താരം മൊഹമ്മദ് ഷെഹ്സാദ്

10 June 2019 12:15 PM

കാബൂള്‍: തനിക്ക് പരിക്കൊന്നുമില്ലെന്നും പരിക്കിന്റേ പേര് പറഞ്ഞ്  തന്നെ ടീമില്‍ നിന്ന് ആസൂത്രിതമായി  ഒഴിവാക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി അഫ്ഗാന്‍ ഓപ്പണര്‍ മൊഹമ്മദ് ഷെഹ്സാദ്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടന്ന് ഷെഹ്സാദിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ലോകകപ്പില്‍ അഫ്ഗാന്റെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുശേഷമാണ് ഷെഹ്സാദിനെ ടീമില്‍ നിന്നൊഴിവാക്കിയത്. നെറ്റ്സില്‍ ബാറ്റിംഗ് പരിശീലന നടത്തുന്നതിനിടെ  ടീം മാനേജര്‍ വന്ന് താങ്കള്‍ക്ക് പരിക്കുണ്ടെന്നും നാട്ടിലേക്ക് തിരിച്ചുപോവണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്നും സ്പോര്‍ട്സ് സ്റ്റാറിനോട് ഷെഹ്സാദ് വ്യക്തമാക്കി. എന്റെ പകരക്കാരനെ (ഇക്രം അലി ഖില്‍) വരെ അവര്‍ ഏര്‍പ്പാടിക്കയശേഷമായിരുന്നു എന്നോട് ഇക്കാര്യം പറയുന്നത്. എന്റെ പരിക്ക് എന്താണെന്ന് എനിക്കറിയില്ല.

എന്നാല്‍ സന്നാഹ മത്സരത്തിനിടെയാണ് ഷെഹ്സാദിന്റെ കാല്‍മുട്ടിന് പരിക്കേറതെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നാല്‍ പരിക്കുണ്ടെങ്കില്‍ പിന്നെ താനെങ്ങനെ ശ്രീലങ്കക്കും ഓസ്ട്രേലിയക്കുമെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാനിറങ്ങുമെന്ന് ഷെഹ്സാദ് തിരിച്ച് ചോദിക്കുന്നു.  

ടീമില്‍ നിന്നൊഴിവാക്കിയ ടീം കോച്ച് ഫില്‍ സിമണ്‍സിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇക്കാര്യങ്ങളില്‍ ഒരു പങ്കുമില്ലെന്നും ടീം മാനേജരും ക്യാപ്റ്റനും ചേര്‍ന്നാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്ന് പറഞ്ഞുവെന്നും ഷെഹ്സാദ് പറഞ്ഞു. അഫ്ഗാന്റെ വെടിക്കെട്ട് ഓപ്പണറായ ഷെഹ്സാദ് ഓസ്ട്രേലിയക്കെതിരെ പൂജ്യത്തിനും ശ്രീലങ്കക്കെതിരെ ഏഴ് റണ്‍സിനും പുറത്തായിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration