Friday, May 03, 2024
 
 
⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ
News

പത്തനംതിട്ട കനറാ ബാങ്ക് ശാഖയില്‍നിന്ന് ക്ലര്‍ക്ക് 8.13 കോടി തട്ടി

12 May 2021 10:00 PM

പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍നിന്ന് ക്ലര്‍ക്ക് തട്ടിയെടുത്തത് 8.13 കോടി രൂപയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. സിന്‍ഡിക്കേറ്റ് ബാങ്കും ലയിച്ച കനറാ ബാങ്കിെന്‍റ പത്തനംതിട്ട അബാന്‍ ജങ്ഷനിലെ ശാഖയിലെ വിമുക്തഭടന്‍ കൂടിയായ ക്ലര്‍ക്ക് കം കാഷ്യര്‍ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് (36) വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്തത്.

14 മാസത്തിനിടെ 191 ഇടപാടുകളിലൂടെയായിരുന്നു 8,13,64,539 രൂപയുടെ തട്ടിപ്പ്. തട്ടിയ പണവുമായി മുങ്ങിയ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ കുടുംബസമേതം കൊച്ചിയിലെ ഫ്ലാറ്റില്‍ താമസിക്കുന്നതറിഞ്ഞ് പത്തനംതിട്ട പൊലീസ് ഏപ്രില്‍ ആദ്യം അവിടെ ചെന്നപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഉപേക്ഷിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിെന്‍റ അടിസ്ഥാനത്തില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മാനേജരും അസിസ്റ്റന്‍റ് മാനേജരും ഉള്‍പ്പെടെ അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച്‌ ബാങ്ക് അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത്. 10 ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ടില്‍നിന്ന് ഉടമ അറിയാതെ പണം പിന്‍വലിച്ചു. ബാങ്കിെന്‍റ തുമ്ബമണ്ണിലെ ശാഖയിലെ ജീവനക്കാരെന്‍റ ഭാര്യയുടെ പേരിലുള്ളതായിരുന്നു ഈ അക്കൗണ്ട്. ഇക്കാര്യം ജീവനക്കാരന്‍ ബാങ്ക് മാനേജരെ അറിയിച്ചു.

വിശദീകരണം ചോദിച്ചപ്പോള്‍ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നല്‍കി. ബാങ്കിെന്‍റ കരുതല്‍ അക്കൗണ്ടിലെ പണം തിരികെ അടച്ച്‌ പരാതി പരിഹരിച്ചു. ഇതിന് പിന്നാലെ ബാങ്ക് നടത്തിയ ഒരുമാസം നീണ്ട വിശദമായ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ മറ്റ് തട്ടിപ്പുകളും കണ്ടെത്തിയത്. ദീര്‍ഘകാലത്തെ സ്ഥിരനിക്ഷേപങ്ങളില്‍നിന്ന് കാലാവധി കഴിഞ്ഞിട്ടും പണം പിന്‍വലിക്കാത്ത അക്കൗണ്ടുകളില്‍നിന്നുമാണ് വിജീഷ് വര്‍ഗീസ് പണം തട്ടിയത്. പണം പിന്‍വലിക്കാനും അക്കൗണ്ട് പിന്‍വലിക്കാനും അനുമതി നല്‍കേണ്ട ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ അവരുടെ കമ്ബ്യൂട്ടര്‍ പാസ്വേഡ് ഉപയോഗിച്ചാണ് വിജീഷ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയും ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തത്.

തട്ടിപ്പില്‍ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തല്‍. അതേസമയം, ഇത്രയും വലിയ ക്രമക്കേടുകള്‍ തടയാന്‍ കഴിയാത്തതിെന്‍റ പേരിലാണ് ബാങ്ക് മാനേജര്‍ അടക്കം അഞ്ച് ജീവനക്കാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. ആദ്യ സംഭവത്തിന് പിന്നാലെ തന്നെ വിജീഷ് ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പമാണ് മുങ്ങിയത്. വിജീഷിെന്‍റയും ഭാര്യയുടെയും മൊബൈല്‍ ഫോണുകളും അന്നുമുതല്‍ സ്വിച്ഡ് ഓഫാണ്. നേരത്തേ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജീഷ്. ഉത്തരേന്ത്യയിലും ജോലി ചെയ്തിട്ടുണ്ട്. 2019 ജനുവരിയിലാണ് കനറാ ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കോവിഡും ലോക്ഡൗണും കാരണം ജീവനക്കാരുടെ എണ്ണം കുറച്ച സമയത്താണ് വിജീഷ് ക്രമക്കേട് നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഓണ്‍ലൈന്‍ ചൂതാട്ടമാണ് ഇയാളെ വലിയ തട്ടിപ്പിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration