Thursday, July 10, 2025
 
 
⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി ⦿ മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു ⦿ കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി ⦿ നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയ്ക്ക് കോടതിയുടെ അനുമതി ⦿ വയനാട് ഉരുൾപൊട്ടൽ: യൂത്ത് കോൺഗ്രസ് പിരിച്ചത് 83 ലക്ഷം; ഒരു വീട് പോലും നിർമ്മിച്ചില്ല ⦿ കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു ⦿ പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു ⦿ റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി

ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ

17 May 2024 09:40 PM

ഇസ്രായേലിലേക്ക് ഇന്ത്യയിൽ നിന്ന് ആയുധവുമായി പുറപ്പെട്ട കപ്പലിന് നങ്കൂരമിടാനുള്ള അനുമതി നൽകാതെ സ്പാനിഷ് സർക്കാർ. 27 ടൺ സ്ഫോടക വസ്തുക്കളുമായി സ്പാനിഷ് തുറമുഖത്ത് മെയ് 21 ന് നങ്കൂരമിടാൻ അനുമതി തേടിയിരുന്നു. മരിയൻ ഡനിക എന്ന കപ്പലിനാണ് നങ്കൂരമിടാൻ അനുമതി നിഷേധിച്ചത്. ഇതാദ്യമായാണ് തങ്ങൾ ഇത്തരത്തിൽ തീരുമാനമെടുക്കുന്നതെന്ന് വ്യക്തമാക്കിയ സ്പെയിനിലെ വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ ആൽബറെസ് ബ്യൂണോ, ആദ്യമായാണ് ഇസ്രയേലിലേക്ക് ആയുധവുമായി പോകുന്ന കപ്പൽ സ്പെയിനിലെ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി തേടുന്നതെന്നും ബ്രസൽസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സാധാരണ ദീർഘദൂര യാത്ര നടത്തുന്ന ചരക്ക് കപ്പലുകൾ യാത്രാമധ്യേ മറ്റ് തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി തേടാറുണ്ട്. എന്നാൽ ഇനിയും ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പലുകൾക്ക് തങ്ങളുടെ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി നൽകില്ലെന്ന് സ്പെയിനിലെ വിദേശകാര്യ മന്ത്രി ഉറച്ച നിലപാടെടുത്തു. മധ്യേഷ്യക്ക് ഇനിയും ആയുധങ്ങൾ വേണ്ടെന്ന നിലപാടാണ് സ്പെയിനിൻ്റേതെന്നും മന്ത്രി പറഞ്ഞു. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കണമെന്ന നിലപാട് സ്വീകരിക്കുകയും അതിനായി യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ നിരന്തരം വാദിക്കുകയും ചെയ്യുന്ന രാജ്യമാണ് സ്പെയിൻ. ഗസ മുനമ്പിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം ഇസ്രയേലിലേക്കുള്ള ആയുധ വിൽപ്പന സ്പെയിൻ നിർത്തുകയും ചെയ്തിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration