നിദ ഫാത്തിമ; നീതിക്കായി ഉയർന്ന മുഷ്ടികൾ
നിദ ഫാത്തിമ; പാമ്പ് കടിയേറ്റു മരണപ്പെട്ട സഹപാടിക്ക് വേണ്ടി ഒരു സ്‌കൂളിലെ മുഴുവൻ കുഞ്ഞു ഹൃദയങ്ങളെയും പ്രതികരിക്കാൻ പഠിപ്പിച്ച, ബന്ദിപ്പൂർ രാത്രി യാത്ര നിരോധനത്തിനെതിരെ മുഷ്ടികൾ. പ്രായംകൊണ്ട് ഒട്ടും ചെറുതാക്കി കാണുന്നില്ല ഈ മാനുഷികതയെ.
പാമ്പ് കടിയേറ്റെന് പരാതിപ്പെട്ട കുട്ടിയോട് ആണി കൊണ്ടതാകും എന്ന മനുഷ്യത്വമില്ലാത്ത മറുപടി നൽകി, ആസ്പത്രീയിൽ കൊണ്ടുപോകാതെ പിതാവ് വരുന്നതുവരെ കാത്തിരുന്ന ആ ദുഷ്ടതയെ മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു കാണിച്ചവളാണ് നിദ ഫാത്തിമ. ചാനല്‍ ചര്‍ച്ചകളിലും രോഷാകുലയായും കൃത്യതയോടെ നടന്ന സംഭവങ്ങള്‍ വിവരിച്ചും നീതിനിഷേധത്തിനെതിരെ സംസാരിച്ച നിദാ ഫാത്തിമയെക്കുറിച്ച് ഫേസ്ബുക്കില്‍ ഡോ. ഷിംനാ അസീസ് എഴുതിയ കുറിപ്പ്:
ചിത്രത്തിന് കടപ്പാട് : ജോണ്‍സണ്‍ പാട്ടവയല്‍
( വയനാട് രാത്രി വാഹന നിരോധനതിനെതിരെ നടന്ന സമരത്തിൽ നിന്നും എടുത്ത ഫോട്ടോ )