Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

കവളപ്പാറയിലും പുത്തുമലയിലും കാണാതായ 16 പേര്‍ മരിച്ചതായി കണക്കാക്കും

04 October 2019 10:08 AM

മലപ്പുറം: ഉരുള്‍പൊട്ടലില്‍ മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും കാണാതായവര്‍ മരിച്ചതായി കണക്കാക്കി അവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കും. ഇതുസംബന്ധിച്ച്‌ വ്യാഴാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി. കാണാതായവരുടെ ആശ്രിതരില്‍നിന്ന് അപേക്ഷ സ്വീകരിച്ച്‌ അേന്വഷണം നടത്തി അര്‍ഹത ഉറപ്പുവരുത്തിയ ശേഷമായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക. ഇതോടെ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിതരണം ചെയ്ത നഷ്ടപരിഹാര തുക ഇവര്‍ക്കും ലഭ്യമാകും. മലപ്പുറം, വയനാട് ജില്ല കലക്ടര്‍മാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.

കവളപ്പാറയില്‍ 11 പേരെയും പുത്തുമലയില്‍ അഞ്ചു പേരെയുമാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ജൂലൈ 27ന് അവസാനിപ്പിച്ചിരുന്നു. കാണാതായവര്‍കൂടി മരിച്ചതായി കണക്കാക്കി, പ്രകൃതിക്ഷോഭത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം, വയനാട് ജില്ല കലക്ടര്‍മാര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.

കവളപ്പാറയില്‍നിന്ന് കാണാതായവര്‍: ഒടുക്കന്‍ കുട്ടി (50), കവളപ്പാറ കോളനി കാര്‍ത്തിക് (19), കവളപ്പാറ കോളനി ശ്യാംരാജ് (20), പിലാത്തോടന്‍ സുബ്രഹ്മണ്യന്‍ (31), പിലാത്തോടന്‍ ഇമ്ബിപാലന്‍, വാളകത്ത് വീട് സുനിത (17), വാളകത്ത് വീട് വിജയലക്ഷ്മി (19), കവളപ്പാറ കോളനി പെരകന്‍ (65), കവളപ്പാറ കോളനി സുജിത് (15), സൂത്രത്തില്‍ വീട് ജിഷ്ണ (20), കവളപ്പാറ കോളനി കമല്‍ (13).പുത്തുമലയില്‍ കാണാതായവര്‍: കണ്ണന്‍കാടന്‍ അബൂബക്കര്‍ (62), നാച്ചി വീട്ടില്‍ അവറാന്‍ (67), അണ്ണയ്യന്‍ (55), പൂത്രത്തൊടുവില്‍ ഹംസ (63), എടക്കണ്ടത്തില്‍ നബീസ (65).

സാധാരണഗതിയില്‍ ഏഴു വര്‍ഷത്തിനു ശേഷമാണ് മരിച്ചവരായി കണക്കാക്കുന്നത്. പ്രത്യേക സാഹചര്യത്തിലാണ് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കാറുള്ളത്. സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ മരിച്ചവരുടെ പേരിലുള്ള നഷ്ടപരിഹാരമായ നാലുലക്ഷം രൂപ കാണാതായവരുടെ ആശ്രിതര്‍ക്കുകൂടി ലഭിക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration