Monday, April 29, 2024
 
 
⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി
News

ഐഎൻഎക്‌സ്‌ മീഡിയ കേസ് : മുകേഷ് അംബാനിക്കായി മൊഴി മുക്കി ഇഡി

08 December 2020 11:45 AM

ന്യൂഡൽഹി : വിദേശനിക്ഷേപം സ്വീകരിക്കാനുള്ള അനുമതിക്കായി കോഴ നൽകിയ ഐഎൻഎക്‌സ്‌ മീഡിയ കമ്പനിയുടെ ഉടമ മുകേഷ്‌ അംബാനിയാണെന്ന നിർണായക മൊഴി മുക്കി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് (ഇഡി). മുകേഷ്‌ അംബാനിയും കുടുംബവുമാണ്‌ കമ്പനിയുടെ 60 ശതമാനത്തിലേറെ ഓഹരികളുടെ ഉടമയെന്ന മൊഴിയാണ് മുക്കിയത്. മുഖ്യപ്രതികളായ പീറ്റർമുഖർജി 2018ലും ഇന്ദ്രാണി മുഖർജി 2019ലും നൽകിയ മൊഴിയിൽ ‘മുകേഷ്‌ അംബാനിയും കുടുംബവും സുഹൃത്തുക്കളുമാണ്‌ കമ്പനി ഉടമകൾ’ എന്ന്‌ വ്യക്തമായി പറയുന്നു‌.

2007ൽ 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കാനുള്ള അനുമതിക്കായി ഐഎൻഎക്‌സ്‌ മീഡിയ അന്നത്തെ ധനമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്‌ കോഴ നൽകിയെന്നാണ്‌ കേസ്‌. 2018ൽ കാർത്തിയെ സിബിഐയും 2020ൽ ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റും അറസ്റ്റ്‌ ചെയ്‌തു. എന്നാൽ, കമ്പനി ഉടമ മുകേഷ്‌ അംബാനിയാണെന്ന്‌ 2018 മാർച്ചിൽ പീറ്റർ മുഖർജി മൊഴി നൽകിയിട്ടും ഇഡി അനങ്ങിയില്ല. മുകേഷിനെയോ മൊഴിയിൽ പേരുള്ള റിലയൻസിലെ‌ ഉദ്യോഗസ്ഥരെയോ ചോദ്യംചെയ്യാൻ തയ്യാറായില്ല.

പീറ്റർ മുഖർജി ഇഡി‌ അസി. ഡയറക്ടർ വിവേക്‌ മഹേശ്വരിക്കും ഇന്ദ്രാണി അസി. ഡയറക്ടർ സന്ദീപ്‌ തപ്ലിയാലിനുമാണ്‌ മൊഴി നൽകിയത്‌. എന്തുകൊണ്ട്‌ നടപടി എടുത്തില്ലെന്ന ചോദ്യത്തിന് പ്രതികരിക്കാൻ അനുമതിയില്ലെന്നാണ്‌ ഉദ്യോഗസ്ഥർ മറുപടി നല്‍കിയത്. റിലയൻസും പ്രതികരിക്കാന്‍ സന്നദ്ധമായില്ല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration