Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

അംബാനിക്ക് ഭീഷണി: കേസ് എന്‍.െഎ.എക്ക് കൈമാറി

08 March 2021 11:12 PM

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളുമായി സ്കോര്‍പിയോ കാര്‍ കണ്ടെത്തിയ കേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.െഎ.എ) കൈമാറി. സ്കോര്‍പിയോ കണ്ടെത്തിയത്, കാറി‍െന്‍റ ഉടമ മന്‍സുഖ് ഹിരേ‍െന്‍റ ദുരൂഹമരണ കേസുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഭീകരവിരുദ്ധ സേനക്ക് (എ.ടി.എസ്) കൈമാറി രണ്ടു ദിവസം തികയും മുമ്ബാണിത്.

ഇരുകേസും എ.ടി.എസ് തന്നെ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിങ്കളാഴ്ചയും നിയമസഭയില്‍ ആവര്‍ത്തിച്ചിരുന്നു. കേസ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് എന്‍.െഎ.എ. അതേസമയം, മന്‍സുഖ് ഹിരേ‍െന്‍റ മരണം എ.ടി.എസ് തന്നെ അന്വേഷിക്കും. ഹിരേ‍െന്‍റ ഭാര്യയുടെ പരാതിയില്‍ അജ്ഞാതര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത എ.ടി.എസ് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ 25നാണ് ജലാറ്റിന്‍ സ്റ്റിക്കുകളുമായി അംബാനിയുടെ വീടിനടുത്ത് സ്കോര്‍പിയോ കണ്ടെത്തിയത്. കാര്‍ കൊണ്ടുനിര്‍ത്തിയ ഡ്രൈവര്‍, അയാളുമായി കടന്നുകളഞ്ഞ വെള്ള ഇന്നോവ കാര്‍ എന്നിവയെ കുറിച്ച്‌ പൊലീസിന് ഇതുവരെ തുമ്ബുകിട്ടിയിട്ടില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച കാറുടമയുടെ ദുരൂഹമരണം. കേസ് എന്‍.െഎ.എക്ക് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നു.

അര്‍ണബ് ഗോസ്വാമിക്ക് എതിരായ കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സചിന്‍ വാസെക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ഫഡ്നാവിസി‍െന്‍റ ആരോപണം. എ.ടി.എസില്‍ വിശ്വാസമില്ലാതെ കേസ് എന്‍.െഎ.എക്ക് കൈമാറുന്നതില്‍ ദുരൂഹതയുണ്ടെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് കേന്ദ്രം മഹാരാഷ്ട്രയെ മറികടന്ന് കേസുകള്‍ എന്‍.െഎ.എക്ക് കൈമാറുന്നത്. പ്രമുഖ ആക്ടിവിസ്റ്റുകള്‍ അറസ്റ്റിലായ ഭീമ കൊറഗോവ് കേസില്‍ ശിവസേന സര്‍ക്കാര്‍ പുനരന്വേഷണത്തിന് തയാറായപ്പോള്‍ കേസ് എന്‍.െഎ.എക്ക് കൈമാറിയത് വിവാദമായിരുന്നു. ബി.ജെ.പി ഭരണകാലത്തെ കേസാണിത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration