The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കടങ്ങോട് 29 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനംമന്ത്രി താക്കോല്‍ കൈമാറി

കടങ്ങോട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മിച്ച 29 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും വനിത ജിം ഉദ്ഘാടനവും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗം ദേവസ്വം പാര…

Kerala13 Mar 2024, 12:30 AM 32,777
കടങ്ങോട് 29 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനംമന്ത്രി താക്കോല്‍ കൈമാറി
കടങ്ങോട് ഗ്രാമ പഞ്ചായത്തില് ലൈഫ് പദ്ധതി പ്രകാരം നിര്മ്മിച്ച 29 ഭവനങ്ങളുടെ താക്കോല് കൈമാറ്റവും വനിത ജിം ഉദ്ഘാടനവും പട്ടിക ജാതി പട്ടിക വര്ഗ്ഗ പിന്നാക്ക വിഭാഗം ദേവസ്വം പാര്ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് നിര്വ്വഹിച്ചു. വികസനവും ക്ഷേമ പ്രവര്ത്തനവുമായി സര്ക്കാര് മുന്നോട്ട് പോകുകയാണെന്ന് മന്ത്രി പറഞ്ഞു.


ഇന്ത്യയില് അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറുകയാണെന്നും ദാരിദ്ര്യം വര്ദ്ധിക്കുന്ന രാജ്യത്താണ് ദാരിദ്ര്യം എങ്ങനെ കുറയ്ക്കണമെന്ന മാതൃക കേരളം കാഴ്ചവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ ജിം സ്ത്രീകള്ക്ക് അനിവാര്യമാണെന്നും നാടിന്റെ അഭിമാനമായി കുടുംബശ്രീ യൂണിറ്റുകള് മാറിയെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.



സമ്പൂര്ണ്ണ പാര്പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന് വഴി 22 എസ്.സി കുടുംബങ്ങള്ക്കും ഏഴ് ജനറല് കുടുംബങ്ങള്ക്കുമാണ് സ്വപ്ന ഭവനമൊരുങ്ങിയത്. കടങ്ങോട് ഗ്രാമപഞ്ചായത്തില് സ്വന്തമായി ഭൂമിയുള്ള എസ്.സി വിഭാഗത്തില് 113 കുടുംബങ്ങളാണ് ലൈഫ് പദ്ധതിയുടെ ലിസ്റ്റില് ഉള്പ്പെട്ടിട്ടുള്ളത്. അതില് 72 കുടുംബങ്ങളുടെ എഗ്രിമെന്റ് നടപടി പൂര്ത്തീകരിച്ചു.


ജനറല് വിഭാഗത്തില് ഉള്പ്പെട്ട 213 പേരില് 48 കുടുംബങ്ങള് എഗ്രിമെന്റ് നടപടി പൂര്ത്തികരിച്ചു. പഞ്ചായത്തിലെ ലൈഫ് പദ്ധതിയിലുള്പ്പെട്ട 50 വീടുകള് പൂര്ത്തീകരണ ഘട്ടത്തിലാണ്. ലൈഫ് പദ്ധതിയിലൂടെ ഭവന-ഭൂരഹിതരില്ലാത്ത കേരളം എന്ന സര്ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് പ്രാവര്ത്തികമാകുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ടില് നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് വനിത ജിം ഒരുക്കിയത്.






വെള്ളറക്കാട് മുക്രിയകത്ത് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് എ.സി മൊയ്തീന് എംഎല്എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീല് ആദൂര് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര് കെ.കെ മണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമന്, സ്ഥിരം സമിതി അധ്യക്ഷരായ രമണി രാജന്, ടി.പി ലോറന്സ്, സെക്രട്ടറി കെ. മായാദേവി, പഞ്ചായത്തംഗങ്ങള്, ഉദ്യോഗസ്ഥര്, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.


Share this story

Share

Related Stories