The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

മരുന്ന് കുറിപ്പടികൾ വ്യക്തമല്ല; ഡോക്ടർമാരോട് വൃത്തിയുള്ള കൈയക്ഷരത്തിലെഴുതാൻ ആവശ്യപ്പെട്ട് ഒഡീഷ കോടതി

വായിക്കാനാകുന്ന തരത്തിൽ വേണം ഡോക്ടർമാർ മരുന്ന് കുറിപ്പടികളെഴുതാനെന്ന് ഉത്തരവിറക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ട് ഒഡിഷ ഹൈക്കോടതി. എല്ലാ കുറിപ്പടികളും മെഡിക്കൽ ലീഗൽ റിപ്പോർട്ടുകളും വായിക്കാവുന്ന രീതിയിൽ വ…

Kerala09 Jan 2024, 11:42 PM 38,381
മരുന്ന് കുറിപ്പടികൾ വ്യക്തമല്ല; ഡോക്ടർമാരോട് വൃത്തിയുള്ള കൈയക്ഷരത്തിലെഴുതാൻ ആവശ്യപ്പെട്ട് ഒഡീഷ കോടതി
വായിക്കാനാകുന്ന തരത്തിൽ വേണം ഡോക്ടർമാർ മരുന്ന് കുറിപ്പടികളെഴുതാനെന്ന് ഉത്തരവിറക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ട് ഒഡിഷ ഹൈക്കോടതി. എല്ലാ കുറിപ്പടികളും മെഡിക്കൽ ലീഗൽ റിപ്പോർട്ടുകളും വായിക്കാവുന്ന രീതിയിൽ വായിക്കാവുന്ന രീതിയിലാകണം ഡോക്ടർമാർ എഴുതാനെന്നാണ് നിർദ്ദേശം. കഴിയുമെങ്കിൽ ടൈപ്പ് ചെയ്ത് നൽകാനും കോടതി നിർദ്ദേശിച്ചു. ഇത് ഇത്തരം വ്യക്തതയില്ലാത്ത റിപ്പോർട്ടുകളും രേഖകളും വായിച്ച് കോടതികൾ ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് ഉത്തരവ് പറയുന്നു.


കഴിഞ്ഞ ദിവസം ഒരു കേസ് പരിഗണിക്കവെ, പോസ്റ്റ് മോർട്ടം റിപ്പോർട്ട് വായിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും വിധി പറയാൻ പ്രയാസപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എസ് കെ പാനിഗ്രഹിയുടെ ഉത്തരവ്. പാമ്പുകടിയേറ്റ് മകൻ മരിച്ച സാഹചര്യത്തിൽ ആശ്രിത ധനസഹായം ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് കോടതി പോസ്റ്റ് മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഡോക്ടർ നൽകിയ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഡോക്ടറുടെ കൈയക്ഷരം വ്യക്തമല്ലാത്തതിനാൽ കോടതിക്ക് ഈ റിപ്പോർട്ട് വായിച്ച് മനസ്സിലാക്കാൻ സാധിച്ചില്ല. ഇതോടെ കുറിപ്പടികളും മെഡികോ ലീഗൽ റിപ്പോർട്ടുകളും വായിക്കത്തക്ക വിധം എഴുതണമെന്ന് കോടതി ഡോക്ടർമാരോട് ഉത്തരവിടുകയായിരുന്നു.

പിന്നാലെ ഡോക്ടർ ഓൺലൈനിൽ ഹാജരാകുകയും തന്റെ റിപ്പോർട്ട് കോടതിയെ വായിച്ച് കേൾപ്പിച്ച് കേസിലെ തന്റെ കണ്ടെത്തലുകൾ അറിയിക്കുകയും ചെയ്തു. അപ്പോൾ മാത്രമാണ് മരണം പാമ്പുകടിയേറ്റാണെന്ന് കോടതി മനസ്സിലാക്കാനായത്. തുടർന്ന് കോടതി കേസിൽ തീർപ്പാക്കി. ഡോക്ടർമാരുടെ ഇത്തരം ഉദാസീനത, മെഡികോ ലീഗൽ കേസുകളുടെ വിധിയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ഇത്തരം വളഞ്ഞുപുളഞ്ഞുള്ള എഴുത്ത് സാധാരണക്കാർക്കോ നീതിപീഠത്തിനോ വായിക്കാനാകില്ല. ഇത്തരം കൈയക്ഷരം ഡോക്ടർമാർക്കിടയിൽ ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണെന്നടക്കം നിരീക്ഷിച്ച കോടതി മരുന്ന് കുറിപ്പടികളും പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടക്കമുള്ള മെഡിക്കൽ ലീഗൽ റിപ്പോർട്ടുകളും വലിയ അക്ഷരത്തിലോ വായിക്കത്തക്ക വിധത്തിലോ എഴുതണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകാൻ ഒഡീഷയിലെ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.

Share this story

Share

Related Stories