The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

പൊലീസിനെതിരെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ച കേസിലെ പ്രതികള്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ ഷോക്കടിപ്പിച്ചുവെന്ന് ആരോപണം

ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിനെതിരെ ഗുരുതര ആരോപണവുമായി പാര്‍ലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്നും…

Kerala02 Feb 2024, 5:07 AM 16,108
പൊലീസിനെതിരെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ച കേസിലെ പ്രതികള്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ ഷോക്കടിപ്പിച്ചുവെന്ന് ആരോപണം
ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിനെതിരെ ഗുരുതര ആരോപണവുമായി പാര്‍ലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്നും ഉപദ്രവിച്ചുമെന്നുമാണ് ആരോപണം. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി, അമോല്‍ ഷിന്‍ഡെ, നീലം ആസാദ്, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരെ പാര്‍ലമെന്റില്‍ കടന്നെത്തി കളര്‍ സ്േ്രപ ഉപയോഗിച്ച കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്.

ബുധനാഴ്ച ഡല്‍ഹി പാട്യാല കോടതിയില്‍ വിചാരണ നടന്നപ്പോള്‍ നീലം അസം ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും പൊലീസിന്റെ അതിക്രമത്തിനെതിരെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിനോട് കോടതി പ്രതികരണം തേടുകയും കേസ് ഫെബ്രുവരി 17-ലേക്ക് മാറ്റുകയും ചെയ്തു.

തങ്ങളെക്കൊണ്ട് 70ലധികം വെള്ളപേപ്പറുകളില്‍ ഒപ്പിടുവിച്ചെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്നും പ്രതികള്‍ പരാതിയില്‍ പറയുന്നു. പൊലീസ് മര്‍ദിച്ചെന്നും വൈദ്യുതാഘാതം ഏല്‍പ്പിച്ചെന്നും പ്രതികള്‍ ആരോപിക്കുന്നു. ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റിനിടയില്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തി. അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടേയും ഇ-മെയിലിന്റെയും പാസ്വേര്‍ഡ് പറയാന്‍ നിര്‍ബന്ധിച്ചുവെന്നും പ്രതികള്‍ ആരോപിച്ചു. ആറ് പ്രതികളേയും മാര്‍ച്ച് ഒന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Share this story

Share

Related Stories