Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
News

അയിരൂപ്പാറയിലെ കമ്പ്യൂട്ടെക്ക് എന്ന സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന 43 അതിഥി തൊഴിലാളികൾ 52000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

27 April 2020 07:28 PM

തിരുവനന്തപുരം: തിരുവനന്തപുരം അയിരൂപ്പാറയിലെ കമ്പ്യൂട്ടെക്ക് എന്ന സ്ഥാപനത്തിന് കീഴിൽ തൊഴിലെടുക്കുന്ന 43 അതിഥി സംസ്ഥാന തൊഴിലാളികൾ അവരുടെ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച 52000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അത്യന്തം വിഷമമേറിയതും കായികാധ്വാനം ആവശ്യമുള്ളതുമായ തെങ്ങ് കയറ്റം തൊഴിൽ ആയെടുത്തു ഉപജീവനം നയിക്കുന്നവരാണ് ഈ സഹോദരങ്ങൾ.

ഛത്തീസ്ഗഡിൽ നിന്നും വന്നു നമ്മുടെ നാട്ടിൽ തൊഴിലെടുക്കുന്ന ഈ സഹോദരങ്ങൾ നാടിന്റെ ഒരു ആപത്ഘട്ടത്തിൽ കൂടെ നിൽക്കേണ്ടുന്നത് അവരുടെ ഉത്തരവാദിത്വമായാണ് കണ്ടത്. കൂടെ മുഖ്യമന്ത്രിയ്ക്കുള്ള ഒരു കുറിപ്പും നൽകിയിരുന്നു. ഈ മഹാമാരിയെ നേരിടുന്നതിൽ അങ്ങ് മുന്നിൽ തന്നെയുണ്ടെന്ന് അറിയാമെന്നും ഞങ്ങളും അങ്ങയുടെ കൂടെയുണ്ടെന്നും മലയാളികൾ അവർക്ക് ഒരുപാട് നൽകിയിട്ടുണ്ടെന്നും അവർ എഴുതിയിരിക്കുന്നു.

മാസത്തിൽ 6 ദിവസത്തെ ശമ്പളം താൽക്കാലികമായി മാറ്റി വെക്കുകയാണെന്ന് സർക്കാർ പറഞ്ഞപ്പോൾ ആ ഉത്തരവ് കത്തിച്ച പ്രതിപക്ഷ അധ്യാപക സംഘടനയുള്ള നാടാണിത്. ചരിത്രത്തിൽ നാമിതുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാമാരിയെ നാം നേരിടുമ്പോൾ ഞങ്ങൾ കൂടെയുണ്ട് എന്ന് മുന്നിൽ നിന്ന് പറയുന്നവരാണ് അധ്യാപകർ ഉൾപ്പെടെയുള്ള ഇവിടുത്തെ ബഹുഭൂരിപക്ഷം സർക്കാർ ജീവനക്കാരും. എന്നാൽ ലോകമവസാനിച്ചാലും ഞാനും കെട്ടിയോനും തട്ടാനും മാത്രം മതി എന്ന് ചിന്തിക്കുന്ന സ്വാർത്ഥതാല്പര്യക്കാരായ ചില സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ഒരു കാര്യം മനസിലാക്കണം. മറ്റൊരു നാട്ടിൽ നിന്നും വന്ന് നമ്മുടെ നാടിനോട് സ്നേഹവും കൂറും കാണിക്കുന്ന ഈ തൊഴിലാളികളുടെയോ തന്റെ ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ സുബൈദ ഉമ്മയുടെയോ അത് പോലെയുള്ള മറ്റനേകം ആൾക്കാരുടെയോ മുന്നിൽ നിൽക്കുവാൻ പോലും യോഗ്യത നിങ്ങൾക്കില്ല. ആത്മനിന്ദ തോന്നണമെങ്കിൽ പോലും മനസിലെവിടെയെങ്കിലും കാരുണ്യത്തിന്റെ ഉറവ വറ്റാതെ കിടക്കണം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration