Friday, March 29, 2024
 
 
⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
News Fact Check

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് മുഖത്ത് തീ കൊളുത്തിയ യുവാവിന്‍റെ ചിത്രമാണോ ഇത്…?

09 April 2020 03:26 PM

ഏപ്രില്‍5 2020ന് രാജ്യത്ത് ഐക്യദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.

ഇതിന്‍റെ ഇടയില്‍ ചിലര്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തിന്‍റെ അര്‍ഥം മനസിലാക്കാതെ റോഡില്‍ പന്തം പിടിച്ചു ഇറങ്ങി. സാമുഹിക അകലത്തിന്‍റെ നിര്‍ദേശങ്ങള്‍ ലംഘിച്ചു പലരും റോഡില്‍ ഇറങ്ങി കൂട്ടം കുടിയിരുന്നു. ചിലര്‍ ദീപാവലിയില്‍ പടകം പൊട്ടിക്കുന്ന പോലെ പടക്കവും പൊട്ടിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഉജ്ജൈനില്‍ മുഖത്തില്‍ നിന്ന് തീ ഊതാൻ ശ്രമിച്ച ഒരാളുടെ മുഖത്തേക്ക് തീ പടർന്നു പിടിക്കുന്ന വീഡിയോയും അതിനുശേഷം അയാളുടെ അവസ്ഥ എന്ന രീതിയിൽ ഒരു ചിത്രവും പ്രചരിക്കുകയുണ്ടായി. എന്താണ് അതിന്റെ സത്യവസ്ഥ ?

സംഭവത്തിന്‍റെ വീഡിയോ താഴെ കാണാം.

ഈ സംഭവത്തിനെ ശേഷം ഇയാളുടെ അവസ്ഥ എങ്ങനെയുണ്ട് എന്ന തരത്തില്‍ ഒരു ചിത്രം ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബാന്‍റേജ് കൊണ്ട് മുഖം മുഴുവന്‍ മൂടി വെച്ച ഒരു വ്യക്തിയുടെ ഫോട്ടോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പക്ഷെ ഈ ചിത്രത്തിന് ഉജ്ജൈനില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

മുഖത്തില്‍ നിന്ന് തീ ഊതാന്‍ ശ്രമിച്ച മധ്യപ്രദേശിലെ ആളുടെ അവസ്ഥ എന്ന തരത്തില്‍ ചിത്രം പ്രചരിപ്പിക്കുന്ന ചില്ല ഫെസ്ബൂക്ക് പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്.


പക്ഷെ ഈ സംഭവത്തിന്‍റെ വീഡിയോയുടെ ഒപ്പം ഇയാളുടെ നിലവിലെ അവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം രണ്ട് മാസം മുമ്പേ നടന്ന മറ്റേയൊരു സംഭവത്തിന്‍റെതാണ്. റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജനുവരി മാസത്തില്‍ അമര്‍ ഉജാല എന്ന പ്രമുഖ ഹിന്ദി മാധ്യമ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

200 രൂപക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ അലിഗഡില്‍ തന്‍റെ സുഹൃത്ത് തന്നെ ഒരു ചെറുപ്പക്കാരന്‍റെ മൂക്ക് മുറിച്ചു. രവി കുമാര്‍ എന്നാണ് പീഡിതനായ ചെരുപ്പക്കാരന്‍റെ പേര്. ഈ സംഭവം നടന്നത് ജനുവരി 12നാണ്. അതിനാല്‍ ഈ ചിത്രത്തിന് ഉജ്ജൈനില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധമില്ല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration