Thursday, April 18, 2024
 
 
⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച ⦿ ദൂരദർശൻ ലോഗോയും കാവിയടിച്ച്‌ മോദി സർക്കാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജനറല്‍ ഒബ്‌സര്‍വര്‍ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു ⦿ ജില്ലാ കളക്ടര്‍ പരിശീലനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ⦿ തെലങ്കാനയിൽ മദർ തെരേസ സ്‌കൂൾ ആക്രമിച്ച്‌ സംഘ്‌പരിവാർ; വൈദികർക്ക്‌ മർദനം, മാനേജരെ ജയ്‌ ശ്രീറാം വിളിപ്പിച്ചു ⦿ പോളിംഗ് ബൂത്തും ബാലറ്റ് പേപ്പറും വീട്ടിലെത്തി ⦿ വരൂ, നടക്കൂ … നാടിനായി ⦿ തൃശൂര്‍ പൂരം: ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി ⦿ കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് ⦿ ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി ⦿ 19ന് തൃശൂരിൽ പ്രാദേശിക അവധി ⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക്
News

സ്വകാര്യ കമ്പനികൾക്കു പിന്നാലെ ബിഎസ്എൻഎലും നിരക്കുകൾ കൂട്ടുന്നു

03 December 2019 10:27 AM

മുംബൈ: മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ വൊഡഫോണ്‍-ഐഡിയയും ഭാരതി എയര്‍ടെലും പ്രഖ്യാപിച്ച പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍. മൊബൈല്‍ ഫോണ്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ധനയാണ് പ്രാബല്യത്തില്‍ വരിക. റിലയന്‍സ് ജിയോയുടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച നിലവില്‍ വരും.

ഫോണ്‍ സംസാരത്തിനും ഡാറ്റയ്ക്കും 42 ശതമാനംവരെ നിരക്കു വര്‍ധിപ്പിച്ചത്. കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ഇനി പുതിയ നിരക്കിലാണു ലഭിക്കുക. എയര്‍ടെല്‍ ഫെയര്‍ യൂസര്‍ പോളിസി (എഫ്യുപി) നിരക്കു പ്രകാരമുള്ളതില്‍ കൂടുതലായ കോളുകള്‍ക്ക് സെക്കന്‍ഡിന് ആറു പൈസ ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എയര്‍ടെലിന്‍റെ 28 ദിവസത്തേക്കുള്ള 249 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനിന് 298 രൂപയാക്കി. 82 ദിവസത്തെ 448 രൂപയുടെ പ്ലാന്‍ ഇനി 598 രൂപയുടേതാകും. 84 ദിവസം വാലിഡിറ്റി കിട്ടും. ഒരു ദിവസം 50 പൈസ മുതല്‍ 2.85 രൂപവരെ വര്‍ധന ഉണ്ടാകുംവിധമാണു പുതിയ നിരക്ക് എന്നു കമ്പനി അറിയിച്ചു.

വോഡഫോണ്‍ ഐഡിയയും രണ്ടു ദിവസം മുതല്‍ 365 ദിവസംവരെ കാലാവധിയുള്ള പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചിരുന്നു. 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകള്‍ 1499 രൂപയ്ക്കും 2399 രൂപയ്ക്കുമുണ്ട്. 1699 രൂപ ഉണ്ടായിരുന്ന പ്ലാനിലെ സേവനങ്ങള്‍ കിട്ടാന്‍ 2399 രൂപ വേണം. വര്‍ധന 41.2 ശതമാനം. റിലയന്‍സ് ജിയോ 40 ശതമാനമാണു നിരക്ക് കൂട്ടിയത്. അണ്‍ലിമിറ്റഡ് വോയിസും ഡാറ്റയുമുള്ള ഓള്‍ ഇന്‍ വണ്‍ പ്ലാനുകളും കമ്പനി അവതരിപ്പിച്ചു.

ബിഎസ്‌എന്‍എല്‍/എംടിഎന്‍എല്‍ നിരക്ക് കൂട്ടുമെന്ന് അറിയിച്ചിരുന്നു. എന്നു മുതലാണെന്നു പ്രഖ്യാപിച്ചിട്ടില്ല. ടെലികോം കമ്പനികളുടെ മൊത്തവരുമാനം (എജിആര്‍) നിര്‍ണയിക്കുന്നതില്‍ ഏതെല്ലാം പെടുത്തണം എന്നു സുപ്രീംകോടതി വിധിച്ചതോടെ വന്ന സാമ്പത്തിക പ്രതിസന്ധിമൂലമാണു കമ്പനികൾ നിരക്ക് കുത്തനേ കൂട്ടിയത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration