Tuesday, April 16, 2024
 
 
⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം ⦿ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി ⦿ സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് ⦿ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്കായി ക്വിസ് മത്സരം
Entertainment

സജ്നാ-ഫിറോസ് സായി യുദ്ധം

18 March 2021 03:45 PM

സജ്നാ-ഫിറോസ് സായി യുദ്ധം
(എപ്പിസോഡ് 32)


ഇന്നലത്തെ എപ്പിസോഡ് കണ്ടവർക്ക് മനസ്സിലായിക്കാണും എന്താണ് സംഭവിച്ചതെന്ന്. പതിനാറാം തീയതി പുറത്തുവന്ന വീഡിയോയിൽ കിടിലം ഫിറോസ് ഭാഗ്യലക്ഷ്മിയോട് ഉടൻ വീട്ടിൽ അടി നടക്കും എന്ന് പറയുന്നത് എല്ലാവരും കണ്ടു കാണും. ഫിറോസ് ഖാനെ വ്യക്തിപരമായി അറിയാവുന്ന ആളാണ് കിടിലം ഫിറോസ്. ബിഗ് ബോസ് ഹൗസിൽ കിടിലം ഫിറോസും - പൊളി ഫിറോസും ശീത യുദ്ധത്തിൽ ആണെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും. കിടിലം ഫിറോസിൻ്റെ ദീർഘവീക്ഷണം ശരിയാവുന്ന രീതിയിൽ ആണ് ഇന്നലെ അരങ്ങേറിയ സംഭവങ്ങൾ. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ തുടങ്ങിയ വിഷയം സജ്നാ ഫിറോസ് ദമ്പതികൾ മുന്നോട്ടു കൊണ്ടുപോവുകയും തുടർന്ന് സായിയുടെ വ്യക്തിപരമായ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അവർ തമ്മിൽ കൊമ്പുകോർക്കുമ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് ഫിറോസ് കടക്കുകയും ചെയ്തു. "കണ്ണാടിയിൽ മുഖം നോക്കണമെന്ന" വ്യക്തിപരമായ അധിക്ഷേപം ഫിറോസ് ഉന്നയിക്കുകയുണ്ടായി. ഏതായാലും വാരാന്ത്യത്തിൽ മോഹൻലാൽ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പ്രശ്നത്തിൽ നോബിയുടെ അഭിപ്രായം ശ്രദ്ധേയമാണ്. "അവൻ ചെറുപ്പം അല്ലേ? ജീവിതം തുടങ്ങി അല്ലേ ഉള്ളൂ... ആയതിനാൽ ഈ ജീവിതം സെറ്റിൽ ആവാൻ സമയമെടുക്കുമെന്ന്" ഈ വിഷയത്തിൽ ബിഗ് ബോസ് ഹൗസിൽ ഏറ്റവും നല്ല നിലപാടെടുത്തത് നോബിയാണ്. മറ്റൊരു സിനിമാതാരമായ മണിക്കുട്ടൻ ഈ വിഷയങ്ങളിൽ ഇടപെടാതെ വെറും കാഴ്ചക്കാരനായി മാറി നിന്നതും സ്ക്രീനിൽ വ്യക്തമായിരുന്നു. കുറച്ചു സമയങ്ങൾക്കു ശേഷം മണിക്കുട്ടൻ അടുക്കളയിൽ വച്ച് ഈ വിഷയത്തിൽ സംസാരിക്കുകയും ചെയ്തു. സജ്ന ഫിറോസിനോട് എരിതീയിൽ എണ്ണയൊഴിക്കുന്ന പോലെയാണ് സംസാരിച്ചത്. മണിക്കുട്ടൻ്റെ മനസ്സിൽ സായിയുമായുള്ള വഴക്ക് ഇപ്പോഴും കിടക്കുന്നതിന് തെളിവാണ് ഇക്കാര്യം.

ടാസ്കിലേക്ക് വന്നാൽ,
കഴിഞ്ഞ രണ്ട് എപ്പിസോഡുകളിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത അഞ്ച് വ്യക്തികൾ മണിക്കുട്ടൻ, ഭാഗ്യലക്ഷ്മി, റിതു മന്ത്ര, കിടിലം ഫിറോസ്, സജ്ന-ഫിറോസ് എന്നിവരാണ്. കൂട്ടത്തിൽ ശ്രദ്ധേയമായത് നോബിയുടെ നിശബ്ദത. മികച്ച ഒരു കഥാപാത്രത്തെ കിട്ടിയിട്ടും, (നോബിയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ "പൂണ്ടി വിളയാടാൻ") അതൊന്നും മനോഹരമാക്കാൻ ശ്രമിക്കാത്ത നോബി തുടർന്നുള്ള ദിവസങ്ങളിൽ എങ്ങനെ മുന്നോട്ടു പോകും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

ഈ ഷോയുടെ പിന്നിലുള്ളവർ, ചില ആൾക്കാർക്ക് സ്ക്രീൻ പ്രസൻസിനുവേണ്ടി മുൻഗണന നൽകുന്നു എന്ന് പരിപാടിയുടെ തുടക്കം മുതൽ തോന്നിയിട്ടുണ്ട്. കണ്ടൻ്റുകൾ ഇല്ലാത്ത സംഭവങ്ങൾ പോലും ആദ്യ ഒന്നര മണിക്കൂറിൽ ഇടം നേടുന്നു എന്നത് ശ്രദ്ധേയമാണ്. ഇതാണ് അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

Copyright: ലൗഡ് സ്പീക്കർ

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration